Wednesday 18 May 2011

ഏപ്രിലിനുപറയനുണ്ട് ഒരു ചതിയുടെ കഥ

അവര്  വന്നു
പാല്പുഞ്ചിരിയുമായി
വാഗ്ദാന പെരുമഴയുമായി
വര്ണ്ണസ്വപ്നങ്ങള്
നമ്മുടെ മസ്തിഷ്ക്കത്തില് കുത്തിനിറച്ച്
അവര് പോയി.
നമ്മുടെ സര്വ്വതും കവര്ന്നെടുക്കുന്ന
വലിയൊരു ഗുണ്ടാ സംഘമാണ് അവര്.

അവരുടെ കൊടിയുടെ നിറത്തില്‍ മാത്രമാണ് വ്യത്യാസം.
എല്ലാ തിരഞ്ഞിടുപ്പും
വഞ്ചനയുടെ ചതിയുടെ തനിയവര്ത്തനങ്ങള് മാത്രം.
ചുട്ടുപൊള്ളുന്ന വേനലില്
വിങ്ങുന്ന ഏപ്രിലിന്റെ നൊമ്പരം ആരറിയുന്നു.?
ഏപ്രിലിനുശേഷം അവര് ഒന്നായി ഒരു സ്വരത്തില് പറയും:

പൊതുജനം കഴുതകള്

പക്ഷെ അവര് അറിയുന്നില്ല
പൊതുജനം അവര്ക്കായി സുക്ഷിച്ചുവച്ചിരിക്കുന്നത്
ഒരു നുക്ലിയര് പ്ലാന്റാണെന്ന്.
ഒരുന്നാള് അത് പൊട്ടിതെറിക്കും.!!!!!!!!!